#അതെ ; #ഹിജാബ് #അരക്ഷയല്ല !
#സുരക്ഷയാണ്.
മുസ്‌ലിം സ്ത്രീ അവളുടെ ഹിജാബിൽ സുരക്ഷിതയാണ്. ഹിജാബും നിഖാബും സ്ത്രീക്ക് അരക്ഷയാണ് പ്രദാനം ചെയ്യുന്നത് എന്ന് പ്രചരിപ്പിക്കുന്നവർ സുന്നത്തിന്റെ ശത്രുക്കളും സ്വതന്ത്ര ചിന്തയുടെയും യുക്തിവാദത്തിന്റെയും പ്രണേതാക്കളുമാണ്.
സ്ത്രീക്ക് അവളുടെ വിദ്യാഭാസ- തൊഴിലിടങ്ങളിലോ മറ്റു ജീവൽ പ്രധാനങ്ങളായ അവരുടെ മേഖലകളിലോ തങ്ങളുടെ ദൗത്യവും ഉത്തരവാദിത്വവും നിർവഹിക്കുന്നതിൽ ഹിജാബും നിഖാബും ഒരിക്കലും തടസ്സമായിട്ടില്ല. പരപുരുഷ ദർശനങ്ങളിൽ നിന്നും തെമ്മാടികളുടെ കണ്ണിന്റെ കട്ടു നോട്ടത്തിൽ നിന്നും നിഖാബ് " അകലെ " എന്ന അകോചരമായ സുരക്ഷയുടെ ഒരു വലയം തീർക്കുന്നു. അള്ളാഹുവിന്റെ വിധികൾ അംഗീകരിക്കുകയും വിലക്കുകൾ മറികടക്കാതിരിക്കുകയും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ പിന്തുടരുകയും ചെയ്യുന്ന ഒരു സ്ത്രീ ഒരിക്കലും സ്വതന്ത്ര ചിന്തകരും ചൂഷകരുമായ ഭൗതിക വാദികളുടെ തിട്ടൂരങ്ങൾക്കു മുമ്പിൽ മുട്ടു മടക്കുകയില്ല.
അവർ മുഖം മറക്കേണ്ടയിടങ്ങളിൽ മുഖം മറക്കുകയും തുറന്നിടേണ്ടയിടങ്ങളിൽ അവർ തുറന്നിടുകയും ചെയ്യും. ഒരുരുള ചോറുതിന്നാൻ പോലും അവർ വല്ലാത്ത ഗതികേട് അനുഭവിക്കുന്നുവെന്ന് പറഞ്ഞു സഹതപിക്കുന്നവർ, സുന്നത്തിന്റെ സഹായികളോ നന്മയുടെ സഹയാത്രികരോ അല്ല ; മറിച്ച്, അവർ തിന്മയുടെ വൈതാളിലാരും ഇരുട്ടിന്റെ വക്താക്കളും പിശാചിന്റെ കൂട്ടാളികളുമാണ്.
#സുരക്ഷയാണ്.
മുസ്‌ലിം സ്ത്രീ അവളുടെ ഹിജാബിൽ സുരക്ഷിതയാണ്. ഹിജാബും നിഖാബും സ്ത്രീക്ക് അരക്ഷയാണ് പ്രദാനം ചെയ്യുന്നത് എന്ന് പ്രചരിപ്പിക്കുന്നവർ സുന്നത്തിന്റെ ശത്രുക്കളും സ്വതന്ത്ര ചിന്തയുടെയും യുക്തിവാദത്തിന്റെയും പ്രണേതാക്കളുമാണ്.
സ്ത്രീക്ക് അവളുടെ വിദ്യാഭാസ- തൊഴിലിടങ്ങളിലോ മറ്റു ജീവൽ പ്രധാനങ്ങളായ അവരുടെ മേഖലകളിലോ തങ്ങളുടെ ദൗത്യവും ഉത്തരവാദിത്വവും നിർവഹിക്കുന്നതിൽ ഹിജാബും നിഖാബും ഒരിക്കലും തടസ്സമായിട്ടില്ല. പരപുരുഷ ദർശനങ്ങളിൽ നിന്നും തെമ്മാടികളുടെ കണ്ണിന്റെ കട്ടു നോട്ടത്തിൽ നിന്നും നിഖാബ് " അകലെ " എന്ന അകോചരമായ സുരക്ഷയുടെ ഒരു വലയം തീർക്കുന്നു. അള്ളാഹുവിന്റെ വിധികൾ അംഗീകരിക്കുകയും വിലക്കുകൾ മറികടക്കാതിരിക്കുകയും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ പിന്തുടരുകയും ചെയ്യുന്ന ഒരു സ്ത്രീ ഒരിക്കലും സ്വതന്ത്ര ചിന്തകരും ചൂഷകരുമായ ഭൗതിക വാദികളുടെ തിട്ടൂരങ്ങൾക്കു മുമ്പിൽ മുട്ടു മടക്കുകയില്ല.
അവർ മുഖം മറക്കേണ്ടയിടങ്ങളിൽ മുഖം മറക്കുകയും തുറന്നിടേണ്ടയിടങ്ങളിൽ അവർ തുറന്നിടുകയും ചെയ്യും. ഒരുരുള ചോറുതിന്നാൻ പോലും അവർ വല്ലാത്ത ഗതികേട് അനുഭവിക്കുന്നുവെന്ന് പറഞ്ഞു സഹതപിക്കുന്നവർ, സുന്നത്തിന്റെ സഹായികളോ നന്മയുടെ സഹയാത്രികരോ അല്ല ; മറിച്ച്, അവർ തിന്മയുടെ വൈതാളിലാരും ഇരുട്ടിന്റെ വക്താക്കളും പിശാചിന്റെ കൂട്ടാളികളുമാണ്.
No comments:
Post a Comment