ഉസാമതു ബ്നു സൈദ് رضي الله عنه പറയുന്നു:
ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ശഅ'ബാനിൽ നോമ്പെടുക്കുന്നപോലെ മറ്റൊരു മാസവും താങ്കൾ നോമ്പെടുക്കുന്നതായി ഞാൻ കണ്ടിട്ടില്ലല്ലോ?!
അദ്ദേഹം പറഞ്ഞു: റജബിന്നും റമദാനിനുമിടയിൽ ജനങ്ങൾ അശ്രദ്ധരാകുന്ന മാസമാണത്. അതാണ് സർവ്വലോകങ്ങളുടെയും റബ്ബിലേക്ക് കർമ്മങ്ങൾ ഉയർത്തപ്പെടുന്ന മാസം. നോമ്പുകാരനായ നിലയിൽ എന്റെ കർമ്മങ്ങൾ ഉയർത്തപ്പെടുന്നതാണ് ഞാൻ ഇഷ്ടപ്പെടുന്നത്.
(നസാഈ-അൽബാനി:ഹസൻ)
വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله
ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ശഅ'ബാനിൽ നോമ്പെടുക്കുന്നപോലെ മറ്റൊരു മാസവും താങ്കൾ നോമ്പെടുക്കുന്നതായി ഞാൻ കണ്ടിട്ടില്ലല്ലോ?!
അദ്ദേഹം പറഞ്ഞു: റജബിന്നും റമദാനിനുമിടയിൽ ജനങ്ങൾ അശ്രദ്ധരാകുന്ന മാസമാണത്. അതാണ് സർവ്വലോകങ്ങളുടെയും റബ്ബിലേക്ക് കർമ്മങ്ങൾ ഉയർത്തപ്പെടുന്ന മാസം. നോമ്പുകാരനായ നിലയിൽ എന്റെ കർമ്മങ്ങൾ ഉയർത്തപ്പെടുന്നതാണ് ഞാൻ ഇഷ്ടപ്പെടുന്നത്.
(നസാഈ-അൽബാനി:ഹസൻ)
വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله
عن أُسَامَة بْن زَيْدٍ، قَالَ : قُلْتُ : يَا رَسُولَ اللَّهِ، لَمْ أَرَكَ تَصُومُ شَهْرًا مِنْ الشُّهُورِ مَا تَصُومُ مِنْ شَعْبَانَ،
قَالَ : << ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ ، وَهُوَ شَهْرٌ تُرْفَعُ فِيهِ الأَعْمَالُ إِلَى رَبِّ الْعَالَمِينَ، فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ >>
( النسائي , وحسنه الألباني)
No comments:
Post a Comment