قال العلامة ابن القيم_ رحمه الله تعالى:
" , وَمَنْ تَكَبَّرَ عَنِ الِانْقِيَادِ لِلْحَقِّ_ وَلَوْ جَاءَهُ عَلَى يَدِ
صَغِيرٍ، أَوْ مَنْ يُبْغِضُهُ أَوْ يُعَادِيهِ_ فَإِنَّمَا تَكَبُّرُهُ عَلَى
اللَّهِ, فَإِنَّ اللَّهَ هُوَ الْحَقُّ "
مدارج السالكين3|346
...
ഇമാം ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ പറഞ്ഞു " തനിക്കു ഇഷ്ടമില്ലാത്തവനിൽ നിന്നോ,
ശത്രുത പുലർത്തുന്നവനിൽ നിന്നോ, തന്നേക്കാൾ നിലവാരം കുറഞ്ഞവനിൽ നിന്നോ ആണെന്നതിന്റെ
പേരിൽ ഒരാൾ സത്യം സ്വീകരിക്കാതെ അഹങ്കാരം കാണിക്കുന്നുവെങ്കിൽ, തീർച്ചയായും അവൻ
അഹങ്കാരം കാണിക്കുന്നത് അള്ളാഹുവിനോട് മാത്രമാണ്. ! കാരണം അള്ളാഹുവാണ് പരമമായ
സത്യം" -മദാരിജുസ്സാലികീൻ - 3/346
No comments:
Post a Comment