Tuesday, September 8, 2015

പ്രമാണങ്ങൾ വ്യാഖ്യാനിക്കേണ്ട രീതി





قال شيخ الإسلام ابن تيمية رحمه الله الفتاوى(243/13): ( وَقَدْ تَبَيَّنَ بِذَلِكَ أَنَّ مَنْ فَسَّرَ الْقُرْآنَ أَوْ الْحَدِيثَ وَتَأَوَّلَهُ عَلَى غَيْرِ التَّفْسِيرِ الْمَعْرُوفِ عَنْ الصَّحَابَةِ وَالتَّابِعِينَ فَهُوَ مُفْتَرٍ عَلَى اللَّهِ مُلْحِدٌ فِي آيَاتِ اللَّهِ مُحَرِّفٌ لِلْكَلِمِ عَنْ مَوَاضِعِهِ

ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളാ പറഞ്ഞു " സ്വഹാബികളിൽ നിന്നും താബിഈങ്ങളിൽ നിന്നും അറിയപ്പെട്ട വ്യാഖ്യാനങ്ങൾക്ക് വിരുദ്ധമായ നിലയിൽ ആരെങ്കിലും, ഖുർആനിനെയും ഹദീസിനെയും വ്യാഖ്യാനിക്കുകയോ വിശദീകരിക്കുകയോ ചെയ്‌താൽ അവൻ അള്ളാഹുവിന്റെ മേൽ കെട്ടിച്ചമച്ചു പറയുന്നവനും അള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ അവിശ്വസിക്കുന്നവനും യഥാസ്ഥാനത്ത് നിന്ന് വചനങ്ങളെ വളച്ചൊടിക്കുന്നവനുമാണ്." ഫതാവാ 13/243

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.